Sunday, September 5, 2010

തുരുമ്പെടുത്ത പ്രണയചിന്തകള്‍

തുരുമ്പെടുത്ത പ്രണയചിന്തകള്‍
മുരിക്ക് കൊണ്ടുണ്ടാക്കിയ ശവപ്പെട്ടിയില്‍ മുളയാണി കൊണ്ട് ബന്ദിച്ചു പേരറിയാത്ത ഏതോ തോട്ടില്‍ ഒഴുക്കി
അതിനു ശേഷമാണ് ഓര്‍ത്തത്‌
കിട്ടുന്നവരാരും അതിനെയെടുത്
ദത്തുപുത്രനാക്കി
വളര്‍ത്തരുതെന്നു എഴുതി വെയ്ക്കുവാന്‍ മറന്നെന്നു ,,,,
കരളുടച്ചു നേടിയ സൌഗന്ധികത്തില്‍ ദ്രംഷ്ടയുടെ പാടുകള്‍
മായ്ക്കാനാകാത്ത പാടുകള്‍ പതിപ്പിച്ചു
അസുര താളതിനോപ്പിച്ചു ചുവടും വയ്ച്ചു
തെയ്യപ്പരമ്പുകള്‍ കടന്നു പോയ എന്നെ ആ ഇതളുകള്‍ ലജ്ഞ്ജിപ്പിക്കുന്നു .............

1 comment:

  1. കൊള്ളാം..
    എന്തോ ഒരു മിസ്സിംഗ്‌.

    ReplyDelete